July 26, 2014

Thanks Umman Chandi government for taking care of the needs of teachers in the self financing education institutions

I appreciate Govt. of Kerala under the Chief Minister Sri, Umman Chandi ji, and the Chief Secretary Dr. K M Abraham  and Sri. P K Abdu Rabb for taking care of the needs of teachers of self financing institutions. I have written a number of blog articles highlighting the plight of teachers of self financing institutions and we have also sent to Hon. Chief Minister and Education Minister a number of letters submitting our grievance.  Thanks Umman Chandi ji and UDF government .


http://www.highereducation.kerala.gov.in/images/stories/2013/Minimum%20salary.GO.pdf

May 04, 2013

അധ്യാപക പരിശീലകരെ അപമാനിക്കുന്ന സർവകലാശാലകൾ

https://docs.google.com/document/d/14XsaIypqiXVxMGLu4ndxbPFyeJujXJ6asTjpRWYQNLs/edit





വസ്തുതകൾ:

1. കേരളത്തിൽ 90 ശതമാനം ബി.എഡ്. കോളേജുകളും സ്വാശ്രയ കോളേജുകൾ ആണ്‌. പത്തു ശതമാനം കോളേജുകൾ മാത്രമെ സർക്കാർ അല്ലെങ്കിൽ aided മേഖലയിൽ ഉള്ളൂ.

2. മേൽപ്പറഞ്ഞ പത്തു ശതമാനം കോളേജുകളിലെ അധ്യാപകരുടെ പ്രവൃത്തി പരിചയം മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ.

3. കേന്ദ്ര സർക്കാർ കീഴിലുള്ള NCTE എന്ന സ്ഥാപനം കോളേജുകളുടെ ഗുണനിലവാരം പരിശോധിച്ച് അവയ്ക്ക് അംഗീകാരം കൊടുക്കുന്നു. ബി.എഡ്. കോളേജുകൾ രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ NCTE അംഗീകാരം ഉണ്ടായിരിക്കണം. NCTE എല്ലാ വർഷവും കോളേജുകളിൽ ഇൻസ്പെക്ഷൻ നടത്തുകയും ഗുണനിലവരം ഉറപ്പു വരുത്തുകയും ചെയ്യുന്നു.

4. കേരളത്തിൽ 90 ശതമാനം ബി.എഡ്. വിദ്യാർഥികളും 90 ശതമാനം ബി.എഡ് അധ്യാപകരും പഠിപ്പിക്കുന്നത് NCTE അംഗീകൃത സ്വാശ്രയ കോളേജുകളിൽ ആണ്‌.

5. ഈ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രവൃത്തി പരിചയം യൂണിവേഴ്സിറ്റിയൊ പി.എസ്.സി യൊ ഇപ്പോൾ അംഗീകരിക്കുന്നില്ല. തന്മൂലം ഈ അധ്യാപകർ സ്ഥിരജോലി നിയമനങ്ങളിൽ പിന്തള്ളപ്പെടുന്നു.

6. പ്രവൃത്തി പരിചയം അംഗീകരിച്ചില്ലെങ്കിലും സ്വാശ്രയ കോളേജുകളിലെ അധ്യാപകരെ യൂണിവേഴ്സിറ്റികൾ പ്രധാനമായ പല ജോലികളും വിശ്വസ്സിച്ചു ഏൽപ്പിക്കുന്നുണ്ട്. ബി.എഡ് വിദ്യാർഥികളുടെ internal evaluation നടത്തി മാർക്ക് ഇടാനും, യൂണിവേഴ്സിറ്റി പരീക്ഷാ പേപ്പറുകൾ പരിശോധിക്കാനും, യൂണിവേഴ്സിറ്റി പരീക്ഷ നടത്തുമ്പൊൾ സൂപ്പർവൈസർമാർ ആയും ഇവർ നിയോഗിക്കപ്പെടുന്നു.

7. സ്വാശ്രയ കോളേജുകളിൽ അധ്യാപകരെ ചൂഷണം ചെയ്യുന്ന രീതിയാണ്‌ ഇന്നു നിലവിൽ ഉള്ളത്.

  • അനേകം വർഷങ്ങൾ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്താലും അവർക്ക് സ്ഥിരനിയമനം നല്കുന്നില്ല. വാർഷികാടിസ്ഥാനത്തിൽ കരാർ പുതുക്കുക മാത്രമെ ചെയ്യുന്നുള്ളൂ.
  • യാതൊരു വിധ അലവൻസുകളും പെൻഷനും അവർക്ക് നല്കുന്നില്ല. യൂണിവേഴ്സിറ്റിയിൽ തന്നെയുള്ള ഒരു ചെറിയ ന്യൂനപക്ഷമായ സ്ഥിരാധ്യാപകർക്ക് സർക്കാർ / യൂ.ജി.സി അടിസ്ഥാനത്തിൽ ഉള്ള സേവന വേതന വ്യവസ്ഥകൾ നൽകുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന സ്വാശ്രയ അധ്യാപകർക്ക് യാതൊരു അലവൻസുകളും നൽകാതെ മാസം നിശ്ചിത തുക മാത്രം നൽകി ജോലി ചെയ്യിക്കുന്നു.
  • സ്ഥിരാധ്യാപകരും സ്വാശ്രയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരും തമ്മിൽ കടുത്ത വിവേചനം ആണ്‌ യൂണിവേഴ്സിറ്റി കാട്ടുന്നത്. തുല്യയോഗ്യതയും തുല്യജോലിയും ആണെങ്കിലും ആദ്യത്തെ കൂട്ടർക്ക് യൂ.ജി.സി സേവന വേതന വ്യവസ്ഥയും എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോൾ രണ്ടാമത്തെ കൂട്ടർക്ക് മെഡിക്കൽ അലവൻസ്, പ്രസവാവധി തുടങ്ങിയ അടിസ്ഥാനപരമായ ആനുകൂല്യങ്ങൾ പോലും നൽകുന്നില്ല.
  • അധ്യാപകർക്ക് കുറഞ്ഞ വേതനം കൊടുത്ത് ചൂഷണം ചെയ്തു ലാഭം ഉണ്ടാക്കി സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്ന വ്യവസ്ഥിതിയാണ്‌ ഇന്ന് നിലവിലുള്ളത്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് ദോഷം ചെയ്യുന്ന പ്രവണതയാണ്‌. 90 ശതമാനം സ്ഥാപനങ്ങളും ഇത്തരത്തിൽ ആണ്‌ എന്നുള്ളതും ശ്രദ്ധേയമാണ്‌.
  • മേൽപ്പറഞ്ഞ ചൂഷണത്തിനും വിവേചനത്തിനും പുറമെ, സ്വാശ്രയ അധ്യാപകർക്ക് ഒരിക്കലും സ്ഥിരം ജോലി ലഭിക്കാതിരിക്കാൻ അവരുടെ വർഷങ്ങൾ അയി ഉള്ള കഠിനാധ്വാനം അംഗീകരിക്കാതെ അവരെ സ്ഥിരജോലികൾക്ക് ആയുള്ള നിയമനങ്ങളിൽ നിന്നും എന്നന്നേക്കും മാറ്റി നിർത്തുകയും ചെയ്യുന്നു.
  • യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളിലെ അധ്യാപകരുടെ പ്രവർത്തി പരിചയം പോലും യൂണിവേഴ്സിറ്റികൾ അംഗീകരിക്കാത്തത് കടുത്ത അനീതിയും മനുഷ്യാവകാശ ധ്വംസനവും ആണ്‌.
  • NCTE പരിശോധിച്ച് അംഗീകാരം നൽകിയ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പ്രവൃത്തി പരിചയം അംഗീകരിക്കാത്തത് NCTE യെ അംഗീകരിക്കാത്തതിനു തുല്യമാണ്‌. അങ്ങിനെ എങ്കിൽ പൊതുമുതൽ ഉപയോഗിച്ച് നടത്തുന്ന NCTE എന്ന സ്ഥാപനം തന്നെ നടത്തുന്നതിൽ അർഥമില്ല.
  • സ്വാശ്രയ കോളേജുകളിലെ അധ്യാപകർ NCTE നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത യോഗ്യതകൾ ഉള്ളവർ ആണ്‌. അത് NCTE പരിശോധിച്ചിട്ടുള്ളതും ആണ്‌. യൂ.ജി.സി. നെറ്റ് പാസായവരും ചിലർ അതിനു പുറമെ പി.ഏച്ച്. ഡി ഉള്ളവരും ആണു്,
  • യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്ക് വർഷങ്ങൾ ജോലി ചെയ്താലും Lecturer, Asst. Professor, Professor, Reader തുടങ്ങിയ സ്ഥാനങ്ങൾ നൽകാതെയും അവർക്ക് ഗവേഷണ വിദ്യാർഥികളെ ഗൈഡ് ചെയ്യാനുള്ള ഗൈഡ്ഷിപ്പ് നൽകാതെയും മാറ്റി നിർത്തുന്നു. ഭൂരിപക്ഷം വരുന്ന (90%) അധ്യാപകരെ ഇങ്ങനെ മാറ്റി നിർത്തി യൂണിവേഴ്സിറ്റിയുടെ വിഭവങ്ങൾ ചെറിയ ഒരു വിഭാഗം അധ്യാപകർക്കായി ചിലവാക്കുകയും ഇക്കൂട്ടർ സർവ വിധ സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്യുന്നു.
  • യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെ നിയമിക്കുന്നത് അവിടുത്തെ സ്ഥിരം അധ്യാപകരെ നിയമിക്കുന്ന അതേ പ്രക്രിയയിലൂടെ തന്നെയാണ്‌. സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാരെ നിയമിക്കുന്നത് വൈസ് ചാൻസലർ അടങ്ങിയ ഇന്റർവ്യൂ ബോർഡാണ്‌. അധ്യാപകരെ നിയമിക്കുന്നത് രജിസ്റ്റ്രാർ അടങ്ങിയ ബോർഡും. പത്രങ്ങളിൽ പരസ്യം നല്കിയാണ്‌ നിയമനം നടത്തുന്നതും.
  • ഈ അധ്യാപകരുടെ self esteem ചോദ്യം ചെയ്യുന്ന മറ്റൊരു കാര്യം യൂണിവേഴ്സിറ്റി ചെയ്യുന്നത് എന്തെന്നാൽ ഈ സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രിൻസിപ്പാളും അധ്യാപകരും ഒഴിച്ചുള്ളവർ (ലൈബ്രെറിയൻ, പ്യൂൺ, സെക്ഷൻ ഒഫ്ഫീസർ എന്നിവർ) സ്ഥിര ജീവനക്കാരാണ്‌ എന്നതും അവരെക്കാൾ ശമ്പളം വാങ്ങുന്നവരും ആണ്‌ എന്നുള്ളതാണ്‌. അധ്യാപകവൃത്തിയെ തന്നെ അപമാനിക്കുന്ന കച്ചവട രീതിയാണ്‌ യൂണിവേഴ്സിറ്റികൾ കാണിക്കുന്നത്.



October 18, 2012

Document writing is most remunerative job in Kerala

Please visit the registration department website. It has listed the permitted fees for document writers


In this age of computers document writing is just document editing and printing; it is not a tedious work at all. Just fill in the forms from the computer and take printouts. why should they be paid so high for this small work? for a document for propert
y valued above Rs.8 Lakh a document writer is paid Rs.7500 plus other charges (and most of them and almost all never gives receipt for the work). Any property these days values more than Rs.8 Lakh. Why should society be fleeced in this day light robbery. 



A school teacher in a private school gets only that much working for a whole month. A B.Ed college teacher gets only twice even with a lifetime experience of teaching. A document writer earns in just 1-2 hours what a school teacher earns in one month. This Kerala is held at ransom by organised workers and people like these.
http://keralaregistration.gov.in/





October 07, 2012

In Kerala 90% of teachers did not clear teacher eligibility test.

THESE TEACHERS HAVE NO RIGHT TO SCOLD STUDENTS OR ASSESS THEM. THEY ARE NOT ELIGIBLE TO BE TEACHERS
Kerala's supposed educational prowess took another blow when results of the Teachers' Eligibility Test (TET), mandatory under the Right to Free and Compulsory Education Act, were announced on Thursday. The state's performance is below the already dismal national average of 7%.

Just 9.48% candidates in the lower primary category cleared the test, while 4.19% passed in the upper primary category. In the high school category it was a dismal 3.17%. The board which conducted the exams has announced a cash award of Rs 20, 000 for those who bagged over 80% marks in the TET. Jithinjith P A (Wayanad), Ann Mary Joy (Kottayam) and Minu G S (Thiruvananthapuram) are eligible for the awards.

http://articles.timesofindia.indiatimes.com/2012-10-05/kochi/34279116_1_education-minister-teachers-eligibility-test-cash-award

September 22, 2012

Any postgraduate with 55% marks can be an examiner in Calicut University- Well Done CU

Well Done, Calicut University!! Good Move.. The academic scene is under occupation of a handful of regular teachers who draw UGC scale salaries. They have monopolised every aspect of education, and have been acting like a mafia..Some of them write text books and sell it through University society and mis-utlising their position. In many streams, almost 90% of teachers are unaided/ self ainancing/ private teachers drawing poor remuneration and it is just 10% of teachers who are regular teachers. The regular teachers even stop career growth and employment opportunities of the poor private/self financing teachers. They managed to get the lecturer posts in govt. training colleges for themselves by making these posts as "by transfer" posts (thus excluding the general candidates in PSC recruitment). The principals and the faculty of the 4 govt. B.Ed colleges under government are like royal kings of the bygone era, as they are members in large number of committees that decide the future of Kerala students. They have been arrogant enough to convince the UGC that there are terrible shortage of qualified faculty members in order to get themselves appointed after retirement. The educated youth in Kerala and India who are UGC qualified and even Doctorate qualified do not get any opportunity for employment at all. In Kerala the situation of Education UGCC-NET holders is such that there is no single opportunity available for them to get permanent employment based on merit. The minority of teachers who are regularly employed are too greedy and they want more and more for themselves.



The excerpt from article by , TNN | Sep 22, 2012 in TOI in the above link

KOZHIKODE: In an unprecedented move, theCalicut University has decided to entrust the evaluation of answer scripts of degree and postgraduate examinations of private students with non-teachers in complete violation of the provisions of the varsity statutes and ordinances. 
As per the new decision, a postgraduate degree with 55% marks is what it takes to become an examiner in the varsity. The university will prepare a panel of examiners to evaluate the answer scripts of private students, after an interview. 
The decision of the university syndicate on Thursday has raised eyebrows among the academic community as chapter- 4 of the CU First Ordinances 1978 clearly says that "teaching experience in an affiliated college or university' is a musthave for appointment as examiners." 
University officials justified the decision as the valuation of thousands of answer sheets are held up due to lack of regular college teachers who are willing to take up valuation work. The huge number of private students under varsity was making the valuation process an unwieldy exercise. Higher secondary school teachers and parallel college teachers will also be considered for appointment as examiners, they said. 
"The varsity is forced to take the decision, as regular college teachers who are getting UGC scale salaries no longer find the remuneration of Rs 10 per answer paper attractive," Dr T P Ahmed, member of the Syndicate examination standing committee told TOI. "We are looking for people with post graduate degree, preferably those who have passed out within the last five years, as they will be more abreast with the latest developments in the field," he said. 
"Currently there is a delay of four months in the valuation which has cost many students an academic year," Ahmed added. The university senate will have to amend the statutes to implement the decision. 
Meanwhile, the decision has startled many in the academic community. "The decision violates all standards of academic propriety as in reality it will amount to entrusting the critical valuation process with a bunch of unemployed postgraduates. Just getting 55% marks will not qualify a person to evaluate the degree and PG level examinations. Only those with requisite teaching experience will be able to conduct the valuation and it is absurd to entrust the valuation of answer scripts with non- teachers," said K P Muraleedharan, dean of commerce and management studies and former president of the Association of Calicut University Teachers (ACT). 
Student organizations also think the decision is yet another instance of the varsities discrimination against the private students. "How can the varsity has different valuation standards for the private students who are awarded the same degree by the university," SIO state president Shihab Pookottur asked.

September 17, 2012

Sutharya Keralam: Requesting to open 'by transfer' posts to open merit candidates in Lecturer recruitment


This complaint is with respect to appointment of lecturers in Government Colleges of Teacher Education under Collegiate Education department.
In appointing Lecturers in the the four government B.Ed colleges the government employed teachers are alone given opportunity by adopting 'By transfer' criteria and only if candidates are  not available in that category the posts are made available for open category. This is grave injustice to unemployed UGC NET holders in the State because there are no other opportunities for open candidates  with UGC NET qualification for obtaining goverment jobs as teacher educators. There is no reason for making B.Ed college Lecturer posts alone in the 'by transfer' category; it may be noted that, for appointment of Lecturers in chemistry, history or physics in government colleges there is no 'by transfer' criteria like this.
Besides, I wish to bring to your kind attention that UGC-NET holders in Education in Kerala (90% of them are women candidates) are working on temporary or contract basis with no job security, pension, medical benefit or allowances or Promotions and poor pay that is not enough for a decent livelihood. The aided colleges are using their discretion for selection of faculty members.  The private and self financing colleges constitute 90% of B.ed colleges in the State.

Under this situation, I request your good office to kindly intervene urgently and remove the 'By transfer' criteria for appointment for appointment to government college of teacher educations under Collegiate Education departmentand give equal opportunity to open merit candidates without favoring those already in government service as done at present.

September 08, 2012

പത്ത് ശതമാനം അധ്യാപകര്‍ കവര്‍ന്നെടുത്ത അധ്യാപക-പരിശീലന രംഗം



കേരളത്തിലെ തൊണ്ണൂറു ശതമാനം ബി എഡ് കോളേജ് അധ്യാപകരും NCTE   അംഗീകൃതമായ സ്വകാര്യ / സ്വാശ്രയ  ബി എഡ് കോളേജുകളില്‍ ആണ് പഠിപ്പിക്കുന്നത്‌. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും UGC നിര്‍ദേശിച്ച യോഗ്യത (UGC-NET) ഉള്ളവര്‍ ആണ്  . പലര്‍ക്കും  വിദ്യാഭ്യാസത്തില്‍ ഡോക്ടരേട്ടും ഉണ്ട്. പത്തും ഇരുപതും വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പലരും. കുറഞ്ഞ വേതനം, ജോലി സ്ഥിരത ഇല്ലായ്ക, ആനുകൂല്യങ്ങളൊന്നും ഇല്ലായ്ക തുടങ്ങിയ പ്രധാന പ്രശ്നങ്ങള്‍ക്കുപരിയായി താഴെ പറയുന്ന പ്രശ്നങ്ങളും അവര്‍ അഭിമുഖീകരിക്കുന്നു. 

സര്‍ക്കാര്‍ ബി എഡ് കോളേജിലെ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍  ജോലി ചെയ്യുന്നവരെ മുഴുവനായും  പരിഗണിച്ചതിന് ശേഷം ബാക്കി ഒഴിവുവന്നാല്‍ മാത്രമേ പൊതു ഉദ്യോഗാര്‍ഥികള്‍ക്ക്   അവസരം നല്‍കുന്നുള്ളൂ. അതുമൂലം   സ്വകാര്യ/സ്വാശ്രയ കോളേജുകളിലെ എല്ലയോജ്യതകളും പ്രവര്‍ത്തിപരിചയവും  ഉള്ള പൊതു  ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം  നിഷേധിക്കപ്പെടുന്നു. അതിനാല്‍ സര്‍ക്കാര്‍ ബി എഡ് കോളേജുകളില്‍ അധ്യാപക നിയമനത്തില്‍ കാറ്റഗറി I,II, എന്നീ രണ്ടു ലിസ്റ്റുകളും ഇടുന്നത് നിര്‍ത്തലാക്കി  പ്രസ്തുത തസ്തികകള്‍ മുഴുവന്‍ പൊതു  ഉദ്യോഗാര്‍ഥികള്‍ക്ക്  തുറന്നു കൊടുത്ത് ഈ കടുത്ത അന്യായം പരിഹരിക്കണം 

NCTE  അംഗീകൃത സ്വകാര്യ/സ്വാശ്രയ കോളേജുകളിലെ പ്രവര്‍ത്തിപരിചയം സര്‍ക്കാര്‍ / എയിടെഡ്  കോളേജുകളിലെ അധ്യാപക നിയമനത്തിന്, PSC യോ, യൂണിവേഴ്സിറ്റിയോ പ്രവൃത്തി പരിചയമായി ഇന്ന്  കണക്കാക്കുന്നില്ല. അതിനാല്‍ NCTE  അംഗീകൃത  സ്വകാര്യ/സ്വാശ്രയ കോളേജുകളിലെ യോഗ്യതകളുള്ള അധ്യാപകരുടെ  പ്രവര്‍ത്തിപരിചയം   സര്‍ക്കാര്‍/  എയിടെഡ്  കോളേജുകളിലെ പ്രവൃത്തിപരിചയത്തിനു   തുല്യമായി പരിഗണിക്കേണ്ടതാണ് 

ഇതുമൂലം സംസ്ഥാനത്തിലെ ലക്ഷക്കണക്കിന്‌ (ബഹു ഭൂരിപക്ഷവും)  ബി എഡ് കാരെ  പഠിപ്പിച്ച സ്വകാര്യ / സ്വാശ്രയ  കോളേജുകളിലെ അധ്യാപകര്‍ക്ക് നീതി ലഭിക്കുന്നതാണ്.


August 31, 2012

അവഗണിക്കപ്പെട്ട അധ്യാപകപരിശീലന രംഗം



അധ്യാപക പരിശീലന കോളേജുകള്‍ എന്നാല്‍ മാനേജുമെന്റുകള്‍ക്ക് പൈസ ഉണ്ടാക്കാന്‍ ഉള്ള സ്ഥാപനങ്ങള്‍ എന്ന പോലെയാണ് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സമീപനം. എന്നാല്‍ അധ്യാപകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്തിനെ കാര്യമായി സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം അധികമാരുടെയും ചിന്താവിഷയം ആയിട്ടില്ല. എന്‍ .സി.ടി.ഇ. എന്ന സ്ഥാപനം അധ്യാപക പരിശീലന രംഗത്തിന്റെ നിലവാരം നിലനിറുത്തുവാന്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ് എന്നതൊഴിച്ചാല്‍ കേന്ദ്രസര്‍ക്കാരും ഈ രംഗത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ മെനക്കെട്ടതായി തോന്നുന്നില്ല.

കേരളത്തില്‍ ഇന്ന് ഇരുന്നൂറ്റി ഇരുപതോ അതില്‍ കൂടുതലോ ബി.എഡ് കോളേജുകള്‍ നിലവിലുണ്ട്. അതില്‍ തൊണ്ണൂറു ശതമാനവും സ്വകാര്യ-സ്വാശ്രയ മാനേജുമെന്റുകള്‍ നടത്തുന്നവയാണ്. വെറും നാല് കോളേജുകള്‍ മാത്രമേ സര്‍ക്കാര്‍ സ്ഥാപങ്ങള്‍ ആയിട്ടുള്ളൂ. പതിനേഴോളം കോളേജുകള്‍ എയിടെഡ് കോളേജുകള്‍ ആണ്. ഈ പത്ത് ശതമാനം കോളേജുകളിലെ അധ്യാപകര്‍ക്ക് യൂ. ജി. സി. പ്രകാരം ഉള്ള ശമ്പളവും, പെന്‍ഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ബാക്കി തൊണ്ണൂറു ശതമാനം കോളേജ് അധ്യാപരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരോ എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടപ്പെടാവുന്ന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരോ ആണ്. മാസം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടക്ക് ഒരു തുകയാണ് കോളേജുകള്‍ ഇവര്‍ക്ക് നല്‍കുന്നത്. മറ്റു ആനുകൂല്യങ്ങള്‍ ഒന്നും ഇല്ല. ഇവരെല്ലാം തന്നെ കുടുംബത്തിലെ മറ്റു അംഗങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍ മികച്ചവര്‍ ആകണം എന്നതാണ്. നല്ല അധ്യാപകര്‍ ഉണ്ടെങ്കില്‍ സ്കൂളിന്റെ നിലവാരം തന്നെ മെച്ചപ്പെടും. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നവര്‍ എന്ന നിലയില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌. നമ്മള്‍ ജീവിതാവസാനം വരെ ഓര്‍മയില്‍ സൂക്ഷിക്കുന്ന വ്യക്തികള്‍ ആണ് സ്കൂളില്‍ നമ്മളെ പഠിപ്പിച്ച അധ്യാപകര്‍ . ഈ അധ്യാപകരുടെ ഈറ്റില്ലം അന്ന് പറയാവുന്ന സ്ഥാപനമാണ്‌ ബി.എഡ് കോളേജ്. അവിടെ നിന്നും ലഭിച്ച പരിശീലനവും ആത്മബലവും എല്ലാ കാലത്തും അവരുടെ മനസ്സില്‍ ഉണ്ടാവും.

ബി.എഡ് കോളേജ് അധ്യാപകര്‍ അഥവാ അധ്യാപക പരിശീലകര്‍ വിദ്യാഭ്യാസത്തില്‍ ഉന്നത ബിരുദങ്ങള്‍ ഉള്ളവരും യൂ.ജി.സി., എന്‍ സി. ടി. ഇ. എന്നിവ കൂടാതെ സര്‍ക്കാരുകള്‍ അംഗീകരിച്ച യോഗ്യതകള്‍ കൂടി ഉള്ളവരാണ്. സയന്‍സ്, ആര്‍ട്സ്, കൊമേഴ്സ്‌ എന്നിവയില്‍ ബിരുദാനന്തര ബിരുദവും അതിനു പുറമേ വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദവും ഇവര്‍ക്ക് നിശ്ചയമായും ഉണ്ടാവേണ്ടതുണ്ട്. കൂടാതെ യൂ.ജി.സി ലെക്ചര്‍ഷിപ്പ് (നെറ്റ്) പരീക്ഷയും പാസായിരിക്കണം. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ്‌ ഉള്ളവരും കുറവല്ല.


എന്തൊക്കെയാണ് വിദ്യാഭ്യാസപരിശീലന രംഗത്തിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ? കാലാഹരണപ്പെട്ട പാഠൃ പദ്ധതി, കാലോചിതമായി പരിഷ്ക്കരിക്കാത്ത ടെക്സ്റ്റ് ബുക്കുകള്‍ ,  അധ്യാപകരുടെ കുറഞ്ഞ സേവന-വേതന വ്യവസ്ഥ, ഇവയെല്ലാം ആണ് പ്രധാനപ്പെട്ട കാരണങ്ങള്‍. ഉപജീവനത്തിനുള്ള വരുമാനം പോലും ശമ്പളമായി ലഭിക്കാത്ത അധ്യാപക പരിശീലന രംഗത്തേക്ക് വരാന്‍ ആരും തയ്യാറാകുന്നില്ല. പുരുഷന്മാര്‍ പത്ത് ശതമാനം പോലും ഈ രംഗത്തില്‍ ഇല്ല. തൊണ്ണൂറു ശതമാനവും സ്ത്രീകള്‍ ആണ് അധ്യാപക പരിശീലകര്‍. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോകാന്‍ എളുപ്പമല്ല. ഭര്‍ത്താവിന്റെ വരുമാനം ആശ്രയിച്ചാണ് ഇവരെല്ലാം തന്നെ ജോലി ചെയ്യുന്നത്. മലയാളത്തില്‍ 



August 29, 2012

Dismiss government and aided B.Ed college teachers and recruit them as contract teachers -let their be equality






Dr. Ramakrishnan is advocating for the interest of the privileged government teachers who snatch away most of the resources in the education sector, that is highly discriminatory towards the private and self financing college teachers. It is shameful that he is trying to vest with government / aided college teachers, who constitute just a small proportion of teacher educators (<10%), all rights and privilages, and failing to see that the teachers of the private and self financing B.Ed colleges, though equally qualified, suffer from very poor service conditions without job security, promotions, designations as 'Professors', 'Readers' etc., no pay scale and just small consolidated pay with no allowances or pension, etc. 

Ninety percent of B.Ed college teachers in the State work in the private /self financing sectors and they are deprived of all the facilities that their counterparts in government and aided colleges enjoy. Even though the teachers of the private and self financing colleges are qualified equally as that of government college teachers and even more, even their services are not recognized - a clear case of human rights violation and discrimination. 

Ninety percent of B.Ed teachers are lady teachers and they are not organised into associations and lack political clout. Their employments are highly insecure and they are exploited by the private managements and the university. But they do not dare to speak against the injustices meted out to them. Even their teaching experiences are not recognized by the PSC or University and as a result the teachers working in the aided and govt. department always get upper hand in recruitments to university posts of faculty members and administration. What right have the teachers in government /aided colleges to keep for themselves all privileges and get paid high salaries in UGC scale with pension, while 90% of teachers in the State do not get just a small fraction of what they get.

It is high time that government and the Universities stop discriminatory treatment between teachers of private/self financing and of govt./aided colleges. All teachers with qualifications prescribed by the UGC, whether working in the private or aided or government or self financing colleges, must be equally treated for the purpose of salary and service conditions, promotions, privileges, and every other aspect. Otherwise, the government and the universities should stop paying high salaries and give better service conditions to their favoured 'permanent' teachers of government and aided colleges, dismiss them and recruit them as contract teachers with consolidated small pay at par with the private /self financing college teachers. Let all suffer equally !!

UGC Rules but no UGC pay -teacher exploitation

The teachers of private /self financing colleges need not be imposed UGC rules because they do not get paid UGC salaries and service conditions. they are appointed on contract basis, exploited, with meager consolidated pay and no allowances and pension. First treat them at par with UGC teachers and pay them at par and then talk about their duties and responsibilities

Times of India News says:

August 24, 2012

Government looting the public for paying UGC faculty members

An article in Mathrubhumi daily at the following link shows the hefty pay that the college teachers who are permanent and UGC salary holders get. This is happening when most of the teachers in the private sector and those employed in contract basis in the government sector are exploited and paid consolidated little amount without any pension, allowances, job security, or anything.

The college teachers in the private/self-financing sector and those employed on contract basis constitute the major chuck of teachers. Government are not bothered about their plight. The institutions pay them only small consolidated amount every month.

The communist government under Achyuthanandan was eager to give UGC scales of pay to permanent college teachers working in government and aided sector but did not bother about those in the private and self financing sectors

http://www.mathrubhumi.com/english/news.php?id=89216



The present government of Sri.Umman Chandi is also generous and they have also decided to revise the pay of permanent college teachers. See the links below

http://www.mathrubhumi.com/story.php?id=297264


July 27, 2012

Unaided B.Ed College Teachers Teaching Experience not counted -human rights violation

The teaching experience of unaided / self financing teachers is not counted while recruiting faculty members in the Kerala University. This was revealed when information was sought vide RTI 2005 Act. This is gross injustice to the unemployed youth in the State and the Country. 

Teachers of unaided/self-financing colleges with many years of teaching experience and administrative experience as Principals are at a disadvantage while trying for teaching post in the University departments. 

Those who have already employed thus get advantage in faculty recruitment. The teachers with UGC qualification (UGC_NET)and even Ph.D in Education are unable to get a government post because 90% of B.Ed colleges in the State are in the private /self- financing sectors. These colleges are run with the approval of National Council for Teacher Education (NCTE).  

It may be noted that there are only 4 B.Ed colleges in the Government sector and 17 in the Aided sector. The rest 200 above colleges are private / self financing colleges. It is not possible for qualified youth in Kerala to become teacher educator (meaning B.Ed college teacher)because the opportunities for employment is NIL. In the 4 government colleges the general candidates are appointed only if candidates working in the government are not available for appointment in 'By Transfer' category in the PSC recruitment.The aided college appointments are based not on merit but on caste /community /Donation considerations mainly. 


Thus it is great injustice to unemployed eligible youth by sealing off all government employment opportunities to them and even declining their hard earned teaching / administrative experience in the private institutions. 



July 02, 2012

School administrators want all students to become Dr. Abdul Kalam like scientists in future!

That is why they make the curriculum so tough for the hapless students and parents. All the things that are unwanted in life are taught in the schools. The goal is to make all students scientists,engineers and doctors.
But the reality is that only less than 5 percent of indian population will become scientists, doctors or engineers and the rest has to do other jobs, whether they like it or not. Then why should the 90% of students who would not become scientists, engineers or doctors be spared of this torture at school -being forced to learn so tough subjects written by Coolie teachers of SCERT in substandard English
Given below is an excerpt from the social science text book of Class X in State syllabus.
"The Renaissance ideas of rationalism and
humanism were repeated in the age of
Enlightenment also. Enlightenment was an
advancement in the intellectual activities of
man which tried to explain the natural world
and the role of man in it in the light of
rationalism. The conflict between religious
faith and rationalism was the feature of
Enlightenment. The Enlightenment thinkers
tried to understand and explain things in the
light of reason based on facts and evidences."
Have you understood anything? I am a person with post graduation from some premier institutions and who scored 96 percentile in the GMAT exam. I myself find this content and language obnoxious. It is sure to make children hate history itself and run away from the subject if someone mentions the word itself.
Why do our educational administrators take some sincere effort to make textbooks in such a way that the contents are presented in a more comprehensible manner using good English?

June 10, 2012

Sarva Shiksha Abhiyan (SSA) is punishing children and parents alike


Sarva Shiksha Abhiyan (SSA) increased the workload on students and teachers. Students have to spend many many hours at home to prepare projects. They have to widely refer internet and they often copy contents without knowing what it is. They make drawings for projects without even knowing what they are. The burden is transferred to parents who have to heavily help their children to get good marks. Students performance are reflection of parents education, time, and family help they receive. The text books of SSA are stupid without any contents. Under the premises of stimulating critical thinking they have simply filled the text books with insignificant rubbish and no real contents. For contents they have to refer the internet or go to tuitions or depend on parents. Those poor kids who cannot afford the internet are in pathetic frustrating situation. The bags of school children have become very very heavy.

The entire education system is screwed up and much worse that what it was 30-40 years back.. morons are at the helm of affairs

May 03, 2012

Aided institutions violating norms:Rabb

This is an article that appeared in THE HINDU newspaper on Oct.25, 2011 in this (click this) LINK.



April 25, 2012

SHAMELESS SCERT TREATS PRINCIPAL EQUIVALENT TO SWEEPER AND POEN

You can see from the above form how these people treat a principal who are on contract staff. They have no respect for teaching profession and discriminates Principals and teachers on contract staff.

There is a government organisation full of corruption and nepotism called SCERT..They do not distinguish between a Principal and a sweeper.. They do not recruit people through Public Service Commission; instead they have their own sinister recruitment methods.. From SCERT website I got a pdf file in which a form for collection of remuneration is given; Principal, poen and sweeper are treated without any difference..see for yourself the following form given in Kerala SCERT website of Open School  http://www.openschool.kerala.gov.in/



The District Co-ordinator of Open School under SCERT is paid just Rs.11,000/-. Even daily wage labourers get much more than this in Kerala. These inhuman bosses in the SCERT higher ups are so burgoise type people that they fail to understand that District Coordinator is a human being who has to feed his/her children and send them to school. These sort of bureaucrats are responsible for the rise in naxalism. These bosses of SCERT are the direct descendants of the British Raj and Slave Kingdoms. These bosses earn fat salaries and perks from State Government and UGC. They do not pay the miserable poor guys a decent livelihood for their hard work and treat SCERT as if it is their ancestral property.